പടലം 46
1
ഞാനറിയുന്നിതില്ല കരുത്തീ
കാര്യമങ്ങറിയിപ്പതിനിപ്പോൾ
ഒന്നുകൊണ്ടുമൊരുത്തരുമെന്നോ -
ഒന്നുകൊണ്ടുമൊരുത്തരുമെന്നോ -
ടൂക്കിലൊത്തവരില്ല മുമ്പാരും
ഒന്നു കേട്ടാലു,മെന്നോടെതിർക്കാൻ
ഒന്നു കേട്ടാലു,മെന്നോടെതിർക്കാൻ
വന്നണയുവോരാരുമെനിക്കു
തുല്യരല്ലെന്നു കാട്ടിത്തരുവാൻ
ഏതിനും മടിക്കില്ല ഞാനിന്ന്
2
ഇന്നൊരു കുറി രാഘവന്മാർമേ-
2
ഇന്നൊരു കുറി രാഘവന്മാർമേ-
ലെങ്ങുമമ്പുകൾ വിട്ടു തറച്ച്
കൊന്നൊടുക്കിയാ വാനരരേയും
കൊന്നൊടുക്കിയാ വാനരരേയും
കൂടവേയടക്കം മുടിച്ചിട്ട്
എന്നേക്കും ശത്രുവിന്നുടെ മേലിൽ
എന്നേക്കും ശത്രുവിന്നുടെ മേലിൽ
തങ്ങിടുന്ന വിരോധമൊഴിഞ്ഞേ
വന്നണയുന്നതുണ്ടിനിയെന്നാ
വന്നണയുന്നതുണ്ടിനിയെന്നാ
നന്ദനനിന്ദ്രജിത്തു മൊഴിഞ്ഞു
3
മൊഴിഞ്ഞു തങ്ങടെ പൊന്നരചൻകാൽ
3
മൊഴിഞ്ഞു തങ്ങടെ പൊന്നരചൻകാൽ
തൊഴുതു വന്ദന ചെയ്തു മദിക്കും
കുതിരയായിരം പൂട്ടിയിണക്കി -
കുതിരയായിരം പൂട്ടിയിണക്കി -
ക്കുതിച്ചിടും രഥമേറി വില്ലേന്തി
മുഴങ്ങും മേഘവൻനാദൻ വേഗത്തിൽ
മുഴങ്ങും മേഘവൻനാദൻ വേഗത്തിൽ
മുതിർന്നനന്തരം വൻപട ചൂഴ്കെ
കഴിഞ്ഞ നാൾ വന്ന തോൽവിയടക്കം
കഴിഞ്ഞ നാൾ വന്ന തോൽവിയടക്കം
കളഞ്ഞു കൈ കഴുകിക്കളവാനായ്
4
വാനവരെയടക്കിയൊരുണ്ണി
4
വാനവരെയടക്കിയൊരുണ്ണി
വൻപട മതിൽപോലെ നിറുത്തി
ഹോമമൊന്നു പടക്കളം തന്നിൽ
ഹോമമൊന്നു പടക്കളം തന്നിൽ
കേമമായ ചടങ്ങൊടെ ചെയ്തു
നാലു ദിക്കിലും നിന്നു മുഴക്കീ
നാലു ദിക്കിലും നിന്നു മുഴക്കീ
വാനിൽ രാക്ഷസരാനകവാദ്യം
പോരിനു വരും ശത്രു നടുങ്ങേ
പോരിനു വരും ശത്രു നടുങ്ങേ
ഹോമകുണ്ഡത്തിലഗ്നിയെരിഞ്ഞു
5
എരിഞ്ഞൊരഗ്നിയാ രാവണപുത്ര -
5
എരിഞ്ഞൊരഗ്നിയാ രാവണപുത്ര -
ന്നധികം വമ്പൊടു തേർ തകരായ് വാൻ
വരങ്ങൾ നൽകി ശരങ്ങളവന്മേൽ
വരങ്ങൾ നൽകി ശരങ്ങളവന്മേൽ
മറഞ്ഞുപോലുമേറാ വഴിയാക്കി
ബ്രഹ്മചാപവും നൽകീ കളിയായ്
ബ്രഹ്മചാപവും നൽകീ കളിയായ്
ഇന്ദ്രജിത്തിനു,ദേവേന്ദ്രനേപ്പോൾ
വലിയ സങ്കടം വന്നു,യുദ്ധത്തി-
ലവനു നന്മ പിറന്നതുകൊണ്ടേ
6
കൊണ്ടലേറിയ വാനിലിതെല്ലാം
6
കൊണ്ടലേറിയ വാനിലിതെല്ലാം
കൊണ്ടുയർന്നു മറഞ്ഞെതിരിട്ടേ
കണ്ടു ശത്രുവെയമ്പുകളെങ്ങു-
കണ്ടു ശത്രുവെയമ്പുകളെങ്ങു-
മിന്ദ്രജിത്തു പൊഴിച്ചു തുടങ്ങി
ഇണ്ടൽപൂണ്ടു കൊടുംകണ മെയ്യിൽ -
ഇണ്ടൽപൂണ്ടു കൊടുംകണ മെയ്യിൽ -
ക്കേറിയേറിയ ചൂടൊടുടൻ പോർ -
മണ്ഡലം തന്നിൽ വീണു പോരിന്നായ്
മണ്ഡലം തന്നിൽ വീണു പോരിന്നായ്
വന്ന വാനരവീരരനേകം
7
വാനരപ്പട വമ്പനതാകും
7
വാനരപ്പട വമ്പനതാകും
മാമരം മല കല്ലിവയേന്തി
ദീനമറ്റ മനസ്സൊടെയങ്ങു
ദീനമറ്റ മനസ്സൊടെയങ്ങു
പോന്നണഞ്ഞു രിപുക്കളെയെല്ലാം
വേനലിൻ്റെ നടുക്കൊരിടിത്തീ
വേനലിൻ്റെ നടുക്കൊരിടിത്തീ
വീണുപോയ് വിളയാടും വനംപോൽ
മാനികളവർ വമ്പൊടടിച്ചേ
മാനികളവർ വമ്പൊടടിച്ചേ
വീഴ്ത്തുകയായവനിയിൽ പോരിൽ
8
പോരിലാക്കപിവീരർ തൻ ശൗര്യം
8
പോരിലാക്കപിവീരർ തൻ ശൗര്യം
വാഴ്ത്തുവാനരുതാഞ്ഞിടരോടെ
തേരും നൽത്തുരഗങ്ങളുമാളും
തേരും നൽത്തുരഗങ്ങളുമാളും
ചുങ്ങിച്ചുങ്ങിവരുന്നതു കണ്ടേ
മേരുപോൽ ചുമലൊത്ത കുമാരൻ
മേരുപോൽ ചുമലൊത്ത കുമാരൻ
മേഘനാദനുമമ്പുകൾ തൂകി
വാനരർക്കു വിനാശം വരുത്തി
വാനരർക്കു വിനാശം വരുത്തി
രാക്ഷസരോടിവണ്ണമുരച്ചു
9
ഉരച്ചു ഞാനിതു പോരിനു വന്ന
കരുത്തരാം കപിവീരരെ വെല്ലാൻ
നിയുക്തനാക്കുവിനെന്നെ,യെതിർക്കാൻ
നിയുക്തനാക്കുവിനെന്നെ,യെതിർക്കാൻ
മടിക്കൊലാ നിങ്ങൾ മറ്റെളിയോരെ
മന്നവരിവന്മാരെ മഹത്താം
മന്നവരിവന്മാരെ മഹത്താം
വാനരപ്പടക്കൊപ്പമടിച്ചി -
ട്ടിങ്ങു മന്നിലൊരിക്കലൊടുക്കാൻ
ട്ടിങ്ങു മന്നിലൊരിക്കലൊടുക്കാൻ
തന്നെ ഞാനും നിനച്ചിടുന്നിന്ന്
10
ഇന്നടങ്ങിടും രാഘവന്മാരാൽ
10
ഇന്നടങ്ങിടും രാഘവന്മാരാൽ
കൂടി വന്ന കൊടിയ ദുഃഖങ്ങൾ
എന്നതുകൊണ്ടു നിങ്ങളെല്ലാരും
എന്നതുകൊണ്ടു നിങ്ങളെല്ലാരും
നിന്നുകൊണ്ടടരാടുവിനെന്ന്
രാക്ഷസരൊടുരച്ചു മരങ്ങൾ
രാക്ഷസരൊടുരച്ചു മരങ്ങൾ
മാറ്റി വാനരവീരരെയപ്പോൾ
മന്നിലേറ്റമരിഞ്ഞു നിരത്തീ
മന്നിലേറ്റമരിഞ്ഞു നിരത്തീ
വമ്പു തങ്ങും നിശാചരനമ്പാൽ
11
അമ്പവൻ ചൊരിയെക്കടലെങ്ങോ?
11
അമ്പവൻ ചൊരിയെക്കടലെങ്ങോ?
ഭൂമിയെങ്ങെട്ടു ദിക്കുകളെങ്ങേ -
തംബരം? പകലേതിരവേതോ?
തംബരം? പകലേതിരവേതോ?
ദേവവൈരി നിശാചരരേതോ?
സൂര്യബിംബം മറഞ്ഞതുമെന്തേ?-
സൂര്യബിംബം മറഞ്ഞതുമെന്തേ?-
യൊന്നുമൊന്നും തിരിച്ചറിയാതെ
നല്ല വമ്പടയൊക്കെയൊടുങ്ങി -
നല്ല വമ്പടയൊക്കെയൊടുങ്ങി -
പ്പോയിദ്ദുഃഖമൊടങ്ങിരുപാടും
No comments:
Post a Comment