രാമചരിതം
പടലം 5
1
അറിയിക്കാൻ ഞാനാളാ,മ-
ങ്ങെന്നോടരുളിച്ചെയ്തീടിൽ
യുദ്ധം ചെയ്താൽ തീർക്കാം ഞാൻ
യുദ്ധം ചെയ്താൽ തീർക്കാം ഞാൻ
അവരുടെ ജീവിതമിപ്പോൾ താൻ
പറയാൻ മാത്രം കൊള്ളും നമ്മെ
പറയാൻ മാത്രം കൊള്ളും നമ്മെ
കാറ്റിൻ മകൻ ചതിച്ചുവെ -
ന്നറിയിച്ചൂ പ്രമാണിയാം
ന്നറിയിച്ചൂ പ്രമാണിയാം
പ്രഹസ്തൻ പോംവഴി
2
വഴികൂടാതേ പോരിനു നമ്മൊടു
വരും കുരങ്ങപ്പടയെ
ആട്ടിയടിക്കണമടിപറ്റാതേ
ആട്ടിയടിക്കണമടിപറ്റാതേ
രാമനെ, ഹനുമാനേയും
കൊന്നു മുടിച്ചു ലങ്കയിലേറാ -
കൊന്നു മുടിച്ചു ലങ്കയിലേറാ -
തൊഴിയുകയില്ലാ ഞാനിപ്പോൾ
പിഴകൂടാതേ, യെന്നു കോപം
പിഴകൂടാതേ, യെന്നു കോപം
പെരുതാം ദുർമുഖൻ ചൊല്ലി.
3
ഏറുന്നുണ്ടു മുന്നേ വന്നീ
ഏറുന്നുണ്ടു മുന്നേ വന്നീ
പിഴച്ച യുദ്ധം ചെയ്ത കുരങ്ങിൻ
കേമത്തം നാം പറഞ്ഞിരിപ്പത്,
കേമത്തം നാം പറഞ്ഞിരിപ്പത്,
പറയുന്നില്ലാ വീണ്ടുമതെല്ലാം
പേരു കേട്ട രാജാക്കന്മാ-
പേരു കേട്ട രാജാക്കന്മാ-
രവരുടെയുയിരിൻ വേരു പറിക്കാ-
തിരിക്കുകില്ലെന്നിരിമ്പുലക്ക തി -
തിരിക്കുകില്ലെന്നിരിമ്പുലക്ക തി -
രിച്ചു പറഞ്ഞൂ വജ്രദംഷ്ട്രൻ.
4
ദംഷ്ട്രയെല്ലാം മെല്ലെ മറ-
ദംഷ്ട്രയെല്ലാം മെല്ലെ മറ-
ച്ചെളിയ മനുഷ്യാകൃതി പൂണ്ട്
പക തോന്നാതേ ചെന്നണയാം
പക തോന്നാതേ ചെന്നണയാം
ഭരതൻ വിധിച്ചു വന്നവരായ്
മികവേറും വൻപടയോടേ
മികവേറും വൻപടയോടേ
ഭരതൻ വേഗം വരവുണ്ടെ-
ന്നറിയിച്ചരികേ നിൽക്കേണം
ന്നറിയിച്ചരികേ നിൽക്കേണം
വിശ്വസിപ്പിച്ചെപ്പോഴും.
5
എപ്പോഴെന്നു തക്കം പാർ-
എപ്പോഴെന്നു തക്കം പാർ-
ത്തൊത്തുചേർന്നു നടന്നിടയിൽ
പഴുതുണ്ടാമ്പോൾ നാം പലരായ്
പഴുതുണ്ടാമ്പോൾ നാം പലരായ്
പിരിഞ്ഞകത്തു കടന്നിട്ട്,
കൊന്നാലതിലൊരു പിഴയില്ലാ,
കൊന്നാലതിലൊരു പിഴയില്ലാ,
പ്രതാപിയവനെ നശിപ്പിക്കാൻ
നമുക്കു നേരിൽ കഴിയില്ലെങ്കിൽ
നമുക്കു നേരിൽ കഴിയില്ലെങ്കിൽ
നല്ലതിതെന്നു പറഞ്ഞവനും.
6
അവനും വമ്പൻ തമ്പിയും നൽ-
അവനും വമ്പൻ തമ്പിയും നൽ-
കപിവീരരും വന്നാലടരിൽ
രസമുണ്ടാകാ, പാഞ്ഞവർ ചില്ലക-
രസമുണ്ടാകാ, പാഞ്ഞവർ ചില്ലക-
ളേറിയൊളിക്കുന്നതു കാണാം.
തോറ്റോടാതേയെന്നോടെതിരി -
തോറ്റോടാതേയെന്നോടെതിരി -
ട്ടരനാഴിക നേരം നിന്നാ -
ലവരുടെ പാടെത്ര കടുപ്പം,
ലവരുടെ പാടെത്ര കടുപ്പം,
വന്നോതി നികുംഭനുമുടനെ.
7
ഉടനന്നേരം വജ്രഹനുവാം
ഉടനന്നേരം വജ്രഹനുവാം
പേരുള്ളോനറിയിച്ചൂ
കടവാ നാവാൽ നക്കി നനച്ചു
കടവാ നാവാൽ നക്കി നനച്ചു
കനത്ത നല്ല ചൊല്ലുള്ളോൻ
പടയോടും തന്നനുജനൊടും
പടയോടും തന്നനുജനൊടും
കൂടിച്ചാകുമെൻ കയ്യാൽ
അടരാടുമ്പോൾ രാഘവ,നെന്നു
അടരാടുമ്പോൾ രാഘവ,നെന്നു
വണങ്ങീയവനും രാവണനെ
8
ഇപ്പോഴിക്കരയെത്തീ ചൊല്ലി -
ഇപ്പോഴിക്കരയെത്തീ ചൊല്ലി -
വിളിച്ചു വരുത്തിയ പടയൊക്കേയും
ഇളവില്ലാതേ കൊന്നു മുടിക്കു -
ഇളവില്ലാതേ കൊന്നു മുടിക്കു -
മെതിർക്കുന്നോരേ രാഘവൻ
എളിയോർക്കാമോ പോരാടാ -
എളിയോർക്കാമോ പോരാടാ -
നവനോ,ടാരുണ്ടുയിരോടെ
രക്ഷപ്പെട്ടവരെന്നിപ്പോ -
രക്ഷപ്പെട്ടവരെന്നിപ്പോ -
ളോരോരുത്തർ പറഞ്ഞീടിൻ
9
ചൊല്ലാൽ വെല്ലാമെപ്പോഴും,
ചൊല്ലാൽ വെല്ലാമെപ്പോഴും,
മെല്ലെപ്പോന്നൊരു രാമശരം
ജ്വലിക്കുമാറു കാൺമവരോ
ജ്വലിക്കുമാറു കാൺമവരോ
തുട തുള്ളുമാറിരിക്കുന്നു.
തോൾക്കരുത്തുള്ളോനേ,കേൾ
തോൾക്കരുത്തുള്ളോനേ,കേൾ
മനം കനിഞ്ഞെൻ വാക്കുകളെ
രാഘവനോടരുതേ വൈരം
രാഘവനോടരുതേ വൈരം
കാരണമെന്തൊന്നതിനുള്ളൂ?
10
ഒന്നുമൊരപകടമില്ലാതേ
ഒന്നുമൊരപകടമില്ലാതേ
നാമും സ്ത്രീകളുമുറ്റവരും
മന്നും വമ്പേറും പടയും
മരുമക്കൾ മക്കളാശ്രിതരും
എന്നും കേടില്ലാ വഴിക-
എന്നും കേടില്ലാ വഴിക-
ണ്ടിമ്പത്തോടെയിരുന്നോട്ടേ
ഇന്നേയെന്നാൽ മൈഥിലിയെ
നൽകൂ രാമനു ലങ്കേശാ
11
മന്നാ, രാമൻ വഴക്കിനെത്തും
മന്നാ, രാമൻ വഴക്കിനെത്തും
മുന്നേ മിന്നൽ നേരരയാളെ
ഇന്നേ നൽകീടെന്നു വിഭീഷണൻ
ഇന്നേ നൽകീടെന്നു വിഭീഷണൻ
മുന്നിൽ നിന്നിരന്നപ്പോൾ
നിന്നോടാരേ നല്ലതു തേടീ?
നിന്നോടാരേ നല്ലതു തേടീ?
നീ തികഞ്ഞ പണ്ഡിതനായ്
എന്നോടുപദേശിക്കേണ്ടെന്നെഴു-
നേറ്റു നടന്നൂ രാവണൻ
No comments:
Post a Comment